Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Convenor

ഫാത്തിമ തഹ്‌ലിയ ഉദിച്ചുയർന്നു; ഇടതുമുന്നണി കണ്‍വീനർ വീണു

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ശരിക്കും ഞെട്ടിത്തരിച്ചിരിക്കുകയാണ് കോഴിക്കോട്ടെ ഇടത് കേന്ദ്രങ്ങള്‍. പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പരാജയപ്പെട്ടത് വലിയ ഞെട്ടലാണ് പാര്‍ട്ടിക്കുണ്ടാക്കിയത്.

ലീഗ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നുവെങ്കിലും അത് വിജയത്തെ ബാധിക്കില്ലെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍.

പാര്‍ട്ടിക്കുള്ളിലെ സൗമ്യമുഖമായി ടി.പിയുടെ വിജയത്തിനായി പാര്‍ട്ടി എണ്ണയിട്ടയന്ത്രം പോലെ പ്രവര്‍ത്തിച്ചിട്ടും ഫലം നേരേ തിരിച്ചായി. ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്ന് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ടി.പി. രാമകൃഷ്ണന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ടി.പി മത്സരരംഗത്തുനിന്നു മാറിയാല്‍ ജയസാധ്യതയെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഇതോടെയാണ് വീണ്ടും ടി.പി പേരാമ്പ്രയില്‍ മത്സരരംഗത്തിറങ്ങിയത്.

പക്ഷേ കുറ്റിച്ചിറയിലെ കൗണ്‍സിലര്‍ കൂടിയായ ഫാത്തിമ പേരാമ്പ്രയിലെത്തി കളം നിറഞ്ഞതോടെ വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടയാണ് അനൗണ്‍സ്‌മെന്‍റ് വിവാദവും ഖൗമിലെ കുട്ടി വിവാദവും ഒക്കെയുണ്ടാവുന്നത്.

അതേസമയം ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. ഇതിനിടയിലുണ്ടായ വിവാദങ്ങള്‍ യുഡിഎഫിന് ഗുണമായി ഭവിക്കുകയും ചെയ്തു.

Kerala

ശബരിമല സ്വർണപ്പാളി വിവാദം: സർക്കാർ നിലപാട് വ്യക്തമാണെന്ന് ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാണെന്ന് രാമകൃഷ്ണൻ പറഞ്ഞു.

നഷ്ടപ്പെട്ടത് ഒരു തരി പൊന്നാണെങ്കിലും അത് വീണ്ടെടുക്കുമെന്നും സംഭവത്തിൽ കർശന നിയമ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞിട്ടുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു. കടകംപള്ളിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എൽഡിഎഫ് കൺ‌വീനർ പറഞ്ഞു.

ദേവസ്വം ബോർഡിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അന്വേഷണത്തിൽ പുറത്തുവരും. ദേവസ്വം ബോർഡ് പ്രസിഡന്‍റിന് ഒരു തെറ്റും പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News

Corehub Up